ഫ്ലയിങ്ങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചന്ദനതടി വാങ്ങേനെന്ന വ്യാജേന തിരുവനന്തപുരം വനം വകുപ്പ് ഇൻ്റലിജൻസും തൊടുപുഴ വിജിലൻസ് ഫ്ലയിങ്ങ് സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
Firing against the police: റോഷന്റെ മുറിയുടെ മുന്നിൽ നിന്ന് വാതിലിൽ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പോലീസിന് നേരെ വെടിയുതിർത്തത്. എസ്ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപനാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. സ്റ്റേഷനിലെ രണ്ട് പോലീസുകാർ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് പാര്ത്ഥിപന് മാധ്യമങ്ങളോട് പറഞ്ഞത്
തൻറെ കൈവശം നഗ്നഫോട്ടോകള്‍ ഉണ്ടെന്നുപറഞ്ഞ് ഇവരിൽ നിന്നും 3 പവൻ വരുന്ന സ്വര്‍ണപാദസ്വരം കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് വീണ്ടും തൻറെ കൈവശം നഗ്നഫോട്ടോകളുണ്ടെന്ന പേരിൽ ഇയാള്‍ പല തവണ ബലാത്സംഗം ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.